Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut Tree

Ernakulam

തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു

മുക്കം: ശക്തമായ മഴയെ തുടർന്ന് തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കാരശേരി പഞ്ചായത്തിലെ മുരിങ്ങം പുറായി പൊടുവണ്ണിക്കൽ അസീസിന്‍റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.

തിങ്കളാഴ്ച രാവിലെ 11 ന്നോടെയായിരുന്നു അപകടം. അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.

വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. പഞ്ചായത്ത് അംഗങ്ങളായ ജംഷിദ് ഒളകര, അമീന ബാനു, സി.കെ. വിജീഷ്, സീനത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

District News

തെങ്ങിൽനിന്നു വീണ് പരിക്കേറ്റ വയോധികൻ മരിച്ചു

ഇരിട്ടി: തെങ്ങിൽനിന്നു വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ പ്ലോട്ട് നമ്പർ 137 ലെ താമസക്കാരൻ ചന്ദ്രൻ (56) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയ ചന്ദ്രനെ തെങ്ങിൻ ചുവട്ടിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്തിയത്. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലും നില ഗുരുതരമായതിനെതുടർന്ന് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശ്രീമതി. മക്കൾ: അഖിൽ, സ്‌നേഹ, അമൽ, ആതിര.

Kerala

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു

 കൊച്ചി: ആലുവയിൽ തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാൻ മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്‍റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

‍‍‍ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് സുഹൃത്തുകളും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്‍റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.

സിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയലക്കാട് വീട്ടിൽ സുധിറിന്‍റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ.

Latest News

Corehub Up